പതിനായിരത്തോളം എം.എസ്.എം.ഇ. സംരംഭങ്ങള്‍ സംസ്ഥാനമൊട്ടാകെ ആരംഭിക്കുന്നതിന്
ആവശ്യമായ സഹായം നല്‍കുന്ന കേരള എം.എസ്.എം.ഇ. ഗ്രോത്ത് സ്‌കീമിന് രൂപം
നല്‍കും. ഇവര്‍ക്ക് റിവോള്‍വിംഗ് ഫണ്ട്, വിദഗ്ധ മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവ
നല്‍കുന്നതിനായി ടെക്‌നോ-മെന്റര്‍ / മാനേജ്-മെന്റര്‍ മാരുടെ സഹായം
ഉറപ്പാക്കും.കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതി ചെലവിലെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവയ്ക്കാന്‍
കിഫ്ബിയുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തി
കബളിപ്പിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രിമുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാര്യക്ഷമമായി നടപ്പിലാക്കിയ കാരുണ്യ
ബെനവലന്റ് ഫണ്ട് പദ്ധതി, ശ്രുതിതരംഗം, സ്‌നേഹപൂര്‍വ്വം, സ്‌നേഹസ്പര്‍ശം,
താലോലം, ക്യാന്‍സര്‍ സുരക്ഷ, സ്‌നേഹ സാന്ത്വനം, പകല്‍വീട്, വയോമിത്രം,
ആശ്വാസകിരണം, സുകൃതം അടക്കമുള്ള പദ്ധതികളുടെ നടത്തിപ്പ് കാര്യക്ഷമാക്കും.
'പുതുതലമുറ ലഹരി വസ്തുക്കള്‍' ഉള്‍പ്പടെ എല്ലാത്തരം ലഹരി വസ്തുക്കളും
തിരിച്ചറിയാനാകുന്ന വിധത്തിലുള്ള ഡ്രഗ് ഡിറ്റക്ഷന്‍ കിറ്റുകള്‍ എല്ലാ
എക്‌സൈസ് ഓഫീസുകളിലും ലഭ്യമാക്കും. ഓപ്പറേഷന്‍ തൂഫാന്‍ വ്യാപിപ്പിക്കും.
കെയുഡബ്ല്യുജെ നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍
സാമ്പത്തിക സഹായം നല്‍കും. നോണ്‍ ജേണലിസ്റ്റ് പെന്‍ഷന്‍ തുക
വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ/ ഡി.ആര്‍ എന്നിവ മുടക്കം കൂടാതെ നല്‍കും.
മെഡി സെപ് പരിഷ്‌ക്കരിക്കും. അഷ്വേഡ് പെന്‍ഷന്‍ പദ്ധതിയിലെ അവ്യക്തത
പരിശോച്ച് എന്‍പിഎസ് സംവിധാനം പരിഷ്‌ക്കരിക്കും.ഗവേണൻസ് വിത്ത് എംപതി കാഴ്ചവച്ച് പുതുയുഗ വികസിത കേരളം ഒരുമിച്ച് സൃഷ്ടിക്കാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.
ശ്രീനാരായണ ഗുരുദേവന് ഡൽഹിയിൽ പ്രതിമയും സാംസ്കാരിക കേന്ദ്രവും. ചാലക്കുടിയിൽ പനമ്പിള്ളി ഗോവിന്ദ മോനോൻ സ്മാരകം.
സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, പെൻഷൻകാരുടെ ഡിആർ മുടക്കമില്ലാതെ നൽകും. മെഡിസെപ്പ് പരിഷ്കരിക്കും.
സലിം കുമാറിന് എറണാകുളത്ത് സ്മാരകം നിർമിക്കാൻ 1 കോടി,
പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനായി സ്വകാര്യ സ്റ്റേജ് കാര്യേജ്
ബസ്സുകള്‍ക്ക് ത്രൈമാസ നികുതിയില്‍ 50 ശതമാനം ഇളവ്. ഓള്‍ ഇന്ത്യ
പെര്‍മിറ്റ് നിരക്കും ട്രെയിലര്‍ വാഹനങ്ങളുടെ നികുതി നിരക്കും കുറച്ചു.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതിയും കുറച്ചിട്ടുണ്ട്.
വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ അബ്കാരി
നിയമം ഭേദഗതി ചെയ്തിരുന്നു. 20 ശതമാനം വരെ വീര്യമുള്ള മദ്യമാണ് ഇതില്‍
പരിഗണിച്ചത്. 10 ശതമാനം വരെ വീര്യമുള്ളവയ്ക്ക് 125 ശതമാനവും 10-20 ശതമാനം
വരെ 175 ശതമാനവും നികുതി ഏര്‍പ്പെടുത്തി.
കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കുടിശ്ശിക ഘട്ടംഘട്ടമായി തീര്‍ക്കും. ആദിവാസികള്‍ക്ക് ചികിത്സാ പദ്ധതി നടപ്പാക്കും. 40 കഴിഞ്ഞവര്‍ക്ക്
രോഗ നിര്‍ണയം വേഗത്തിലാക്കാന്‍ പ്രത്യേക സെന്ററുകള്‍ ആരംഭിക്കും. മലപ്പുറം
താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കും.
മലപ്പുറത്ത് കാൻസർ സെന്റർ.
ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ്
ആരോഗ്യ
മേഖലയ്ക്ക് പ്രഥമ പരിഗണന - 2076 കോടി വകയിരുത്തി. ചികിത്സാച്ചെലവ്
കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടും. കാസര്‍കോട്, വയനാട്, മഞ്ചേരി, ഇടുക്കി
മെഡിക്കല്‍ കോളജുകളിലെ സൗകര്യം മെച്ചപ്പെടുത്തും. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ്
പ്രവര്‍ത്തന ക്ഷമമാക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളജ് സ്ഥാപിക്കും.
100 കോടി വകയിരുത്തി. കേരളത്തെ ആരോഗ്യ ടൂറിസത്തിന്റെ ഡെസ്റ്റിനേഷനാക്കി
മാറ്റാന്‍ റീച്ച് കേരള പദ്ധതി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ മകൾക്കൊപ്പം പദ്ധതി.
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
കായിക,
യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍
ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍
വിഷന്‍ 2036 പദ്ധതി നടപ്പാക്കും.
വിദ്യാര്‍ഥികളുടെ
ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും. ഭിന്നശേഷിക്കാര്‍ക്ക് പൊതു
ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍
സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
ജവാഹര്‍ലാല്‍
നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ - ശാസ്ത്ര ബോധം വളര്‍ത്താനും
കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി
വകയിരുത്തി.
ടൂറിസം
മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ
വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീര്‍ഥാടന
ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും.
ഗതാഗത
മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതം ഉള്‍പ്പെടെ
മെച്ചപ്പെടുത്താന്‍ പദ്ധതിയൊരുക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക
പദ്ധതി.
പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കും.
വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കും തുക വകയിരുത്തി.
ജലസേചനവും
വെള്ളപ്പൊക്ക നിയന്ത്രണവും - ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും
തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതില്‍ 168 കോടി
തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
കായിക,
യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍
ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍
വിഷന്‍ 2036 പദ്ധതി നടപ്പാക്കും.
വിദ്യാര്‍ഥികളുടെ
ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു
ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍
സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
ജവാഹര്‍ലാല്‍നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ - ശാസ്ത്ര ബോധം വളര്‍ത്താനും
കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി
വകയിരുത്തി.
ടൂറിസം
മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ
വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീര്‍ഥാടന
ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും.
ഗതാഗത
മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതം ഉള്‍പ്പെടെ
മെച്ചപ്പെടുത്താന്‍ പദ്ധതിയൊരുക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക
പദ്ധതി.
പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കും.
വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കും തുക വകയിരുത്തി.
ജലസേചനവും
വെള്ളപ്പൊക്ക നിയന്ത്രണവും - ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും
തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതില്‍ 168 കോടി
തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
കായിക,
യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍
ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍
വിഷന്‍ 2036 പദ്ധതി നടപ്പാക്കും.
വിദ്യാര്‍ഥികളുടെ
ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു
ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍
സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
ജവാഹര്‍ലാല്‍
നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ - ശാസ്ത്ര ബോധം വളര്‍ത്താനും
കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി
വകയിരുത്തി.
ടൂറിസം
മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ
വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീര്‍ഥാടന
ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും.
ഗതാഗത
മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതം ഉള്‍പ്പെടെ
മെച്ചപ്പെടുത്താന്‍ പദ്ധതിയൊരുക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക
പദ്ധതി.
പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കും.
വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കും തുക വകയിരുത്തി.
ജലസേചനവും
വെള്ളപ്പൊക്ക നിയന്ത്രണവും - ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും
തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതില്‍ 168 കോടി
തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.
ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കും.
കായിക,
യുവജന മേഖലയ്ക്ക് 177 കോടി. കോളജ് ക്യാംപസുകളിലെ കളിസ്ഥലങ്ങള്‍
ഉപയോഗക്ഷമമാക്കും. 2036ലെ ഒളിംപിക്‌സിന് കായിക താരങ്ങളെ യോഗ്യരാക്കാന്‍
വിഷന്‍ 2036 പദ്ധതി നടപ്പാക്കും.
വിദ്യാര്‍ഥികളുടെ
ഇ ഗ്രാന്റുകള്‍ സമയബന്ധിതമായി നടപ്പാക്കും.ഭിന്നശേഷിക്കാര്‍ക്ക് പൊതു
ഇടങ്ങളില്‍ റാംപ് അടക്കമുള്ള സൗകര്യങ്ങള്‍. അര്‍ഹമായ സ്‌പെഷല്‍
സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കും.
ജവാഹര്‍ലാല്‍
നെഹ്‌റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെംപര്‍ - ശാസ്ത്ര ബോധം വളര്‍ത്താനും
കേരളത്തെ ആഗോള വിജ്ഞാന ഹബ്ബാക്കി മാറ്റാനുമുള്ള പദ്ധതിക്കായി 25 കോടി
വകയിരുത്തി.
ടൂറിസം
മേഖലയെ വ്യവസമായി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടം മേഖലയെ
വിനോദസഞ്ചാരത്തിന് അനുകൂലമാക്കുന്ന നിയമഭേദഗതി കൊണ്ടുവരും. തീര്‍ഥാടന
ടൂറിസം സര്‍ക്യൂട്ട് നടപ്പാക്കും.
ഗതാഗത
മേഖലയ്ക്ക് 1578.8 കോടി രൂപ വകയിരുത്തി. ഉള്‍നാടന്‍ ജല ഗതാഗതം ഉള്‍പ്പെടെ
മെച്ചപ്പെടുത്താന്‍ പദ്ധതിയൊരുക്കും. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രത്യേക
പദ്ധതി.
പരമ്പരാഗത വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ധനസഹായം നല്‍കും.
വ്യവസായ മേഖലയ്ക്ക് ആകെ വിഹിതം 1115.48 കോടി രൂപ. ചെറുകിട, വന്‍കിട വ്യവസായങ്ങള്‍ക്കും ധാതു വ്യവസായങ്ങള്‍ക്കും തുക വകയിരുത്തി.
ജലസേചനവും
വെള്ളപ്പൊക്ക നിയന്ത്രണവും - ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനും
തീരദേശ പരിപാലനത്തിനുമായി 589.39 കോടി രൂപ വകയിരുത്തി. ഇതില്‍ 168 കോടി
തീരദേശ സംരക്ഷണത്തിനും ബാക്കി ജലസേചന പദ്ധതിക്കുമാണഅ വകയിരുത്തിയത്.
പുനരുപയോഗ ഊര്‍ജ മേഖലയില്‍ സഹകരണ വകുപ്പിനെ പ്രോത്സാഹിക്കുന്നതിനായി പ്രത്യേക പദ്ധതി
പിന്നാക്ക ജില്ലകളുടെ വികസനത്തിനായി പ്രത്യേക പാക്കേജ്, എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പ്രഖ്യാപിച്ചു.